1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;

3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;

4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;

5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;

6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;

7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;

8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു

9 അവൻ അവർക്കു അവരുടെ പ്രവൃത്തിയും

10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;

11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ

12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;

13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;

14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു;

15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;

16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു

17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;

18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;

19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും

20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു

21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;

22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;

23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?

24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക;

25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;

26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;

27 അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു;

28 മേഘങ്ങൾ അവയെ ചൊരിയുന്നു;

29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും

30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;

31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;

32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;

33 അതിന്റെ മുഴക്കം അവനെയും