1 എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക;

2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു;

3 എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും.

4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു;

5 നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക;

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ;

7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;

8 ഞാൻ കേൾക്കെ നീ പറഞ്ഞതും

9 ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;

10 അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു;

11 അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;

12 ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം:

13 നീ അവനോടു എന്തിന്നു വാദിക്കുന്നു?

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;

15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,

16 അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;

17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും

18 അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും

19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;

20 അതുകൊണ്ടു അവന്റെ ജീവൻ അപ്പവും

21 അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു;

22 അവന്റെ പ്രാണൻ ശവക്കുഴിക്കും

23 മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു

24 അവൻ അവങ്കൽ കൃപ വിചാരിച്ചു:

25 അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും;

26 അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും;

27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു:

28 അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു;

29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം

30 അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും

31 ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക;

32 നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക;

33 ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക;