1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

3 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;

4 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും

5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത

6 അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;

7 ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.

8 യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;

9 പ്രഭുക്കന്മാർ സംസാരം നിർത്തി,

10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

11 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;

12 നിലവിളിച്ച എളിയവനെയും അനാഥനെയും

13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;

14 ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;

15 ഞാൻ കുരുടന്നു കണ്ണും

16 ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു;

17 നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു;

18 എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;

19 എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;

20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

21 മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;

22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

23 മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

24 അവർ നിരാശപ്പെട്ടിരിക്കുമ്പോൾ

25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;