1 വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും

2 ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;

3 മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;

4 പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;

5 ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;

6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;

7 അതിന്റെ പാത കഴുകൻ അറിയുന്നില്ല;

8 പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;

9 അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;

10 അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;

11 അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;

12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;

14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;

15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;

16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;

18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;

19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;

20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?

21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;

22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു

23 ദൈവം അതിന്റെ വഴി അറിയുന്നു;

24 അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;

25 അവൻ കാറ്റിനെ തൂക്കിനോക്കുകയും

26 അവൻ മഴെക്കു ഒരു നിയമവും

27 അവൻ അതു കണ്ടു വർണ്ണിക്കയും

28 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;