1 യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ;

2 യഹോവ സീയോനിൽ വലിയവനും

3 അവൻ പരിശുദ്ധൻ എന്നിങ്ങനെ

4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,

7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു;

8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി;

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;