1 ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു,

2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,

3 ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു;

4 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു;

5 ഞാൻ പൂർവ്വദിവസങ്ങളെയും

6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു;

7 കർത്താവു എന്നേക്കും തള്ളിക്കളയുമോ?

8 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ?

9 ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ?

10 എന്നാൽ അതു എന്റെ കഷ്ടതയാകുന്നു;

11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;

12 ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും;

13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;

14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;

15 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;

16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,

17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;

18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;

19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;

20 മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.