1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു;

2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ

4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും

5 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു;

6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,

7 ദൈവം ന്യായാധിപതിയാകുന്നു;

8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു;

9 ഞാനോ എന്നേക്കും പ്രസ്താവിക്കും;

10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;