1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;

2 അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ;

3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ,

4 എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,

5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;

6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ;

7 ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;

8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു;

9 ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ.

10 എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു;

11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;

12 മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും;

13 അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു,

14 ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു;

15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,

16 അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും;

17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;