1 ദൈവമേ, എന്നെ രക്ഷിക്കേണമേ;

2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;

3 എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു;

4 കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;

5 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു;

6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,

7 നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു;

8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും

9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു;

10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു.

11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;

12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;

13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു;

14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;

15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ;

16 യഹോവേ, എനിക്കുത്തരമരുളേണമേ;

17 അടിയന്നു തിരുമുഖം മറെക്കരുതേ;

18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ;

19 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;

20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു,

21 അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;

22 അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും

23 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ;

24 നിന്റെ ക്രോധം അവരുടെമേൽ പകരേണമേ;

25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;

26 നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;

27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;

28 ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;

29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;

30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;

31 അതു യഹോവെക്കു കാളയെക്കാളും

32 സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;

33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;

34 ആകാശവും ഭൂമിയും സമുദ്രങ്ങളും

35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;

36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;