1 സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;

2 അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ;

3 നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;

4 സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;

5 വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;

6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;

7 അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;

8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;

9 അവൻ നമ്മെ ജീവനോടെ കാക്കുന്നു;

10 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;

11 നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;

12 നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;

13 ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും;

14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ

15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ

16 സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ;

17 ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു;

18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ

19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;

20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും