1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും;

2 അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു

3 നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;

4 എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;

5 എന്റെ കിടക്കയിൽ നിന്നെ ഓർക്കയും

6 എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു;

7 നീ എനിക്കു സഹായമായിത്തീർന്നുവല്ലോ;

8 എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു;

9 എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു;

10 അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും;

11 എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും;