1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ;

2 എനിക്കു ചെവിതന്നു ഉത്തരമരുളേണമേ;

3 അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു;

4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;

5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;

6 പ്രാവിന്നുള്ളതുപോലെ

7 അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു,

8 കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു

9 കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ.

10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;

11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു;

12 എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;

13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും

14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു

15 മരണം പെട്ടെന്നു അവരെ പിടിക്കട്ടെ;

16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;

17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും;

18 എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ

19 ദൈവം കേട്ടു അവർക്കു ഉത്തരം അരുളും;

20 തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു

21 അവന്റെ വായ് വെണ്ണപോലെ മൃദുവായതു;

22 നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക;

23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും;