1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;

2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി

3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;

4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;

6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും

7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;

8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;

9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;

11 എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;

12 ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;

13 കർത്താവു അവനെ നോക്കി ചിരിക്കും;

14 എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും

15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;

16 അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;

19 ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;

20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

21 ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;

22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ

24 അവൻ വീണാലും നിലംപരിചാകയില്ല;

25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;

26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;

27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;

28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;

32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,

33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;

34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;

35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;

38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;

39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;

40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;