1 ജാതികൾ കലഹിക്കുന്നതും

2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി

3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു

4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;

6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ

7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:

8 എന്നോടു ചോദിച്ചുകൊൾക;

9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;

10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;

11 ഭയത്തോടെ യഹോവയെ സേവിപ്പിൻ;

12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു