1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു;

2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;

3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.

4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും

5 അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;

6 ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും

7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;

8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ;

9 യഹോവാഭക്തി നിർമ്മലമായതു;

10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;

11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;

12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?

13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;

14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,