1 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;

2 എന്റെ ദയയും എന്റെ കോട്ടയും

3 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു?

4 മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ.

5 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ;

6 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ;

7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ;

8 അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;

9 ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും;

10 നീ രാജാക്കന്മാർക്കു ജയം നല്കുകയും

11 അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ;

12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും

13 ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.

14 ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ;

15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു;