1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ;

2 യഹോവയുടെ ആലയത്തിലും

3 യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ;

4 യഹോവ യാക്കോബിനെ തനിക്കായിട്ടും

5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു

6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും

7 അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു;

8 അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ

9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും

10 അവൻ വലിയ ജാതികളെ സംഹരിച്ചു;

11 അമോര്യരുടെ രാജാവായ സീഹോനെയും

12 അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു,

13 യഹോവേ, നിന്റെ നാമം ശാശ്വതമായും

14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും;

15 ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും

16 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

17 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

18 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;

19 യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;

20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;

21 യെരൂശലേമിൽ അധിവസിക്കുന്ന യഹോവ