1 യഹോവേ, ദാവീദിനെയും

2 അവൻ യഹോവയോടു സത്യം ചെയ്തു

3 ഞാൻ യഹോവെക്കു ഒരു സ്ഥലം,

4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;

5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും

6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു

7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു

8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി

9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും

10 നിന്റെ ദാസനായ ദാവീദിൻനിമിത്തം

11 ഞാൻ നിന്റെ ഉദരഫലത്തെ

12 നിന്റെ മക്കൾ എന്റെ നിയമത്തെയും

13 യഹോവ സീയോനെ തിരഞ്ഞെടുക്കയും

14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;

15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;

16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;

17 അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;

18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;