1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:

2 അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;

4 യഹോവ നീതിമാനാകുന്നു;

5 സീയോനെ പകെക്കുന്നവരൊക്കെയും

6 വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന

7 കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ

8 യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;