1 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;

2 അവന്റെ ദയ എന്നേക്കുമുള്ളതു

3 അവന്റെ ദയ എന്നേക്കുമുള്ളതു

4 അവന്റെ ദയ എന്നേക്കുമുള്ളതു

5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,

6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;

7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;

8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ

9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ

10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;

11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;

12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;

13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;

14 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;

15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;

16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.

18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;

19 നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;

20 യഹോവയുടെ വാതിൽ ഇതു തന്നേ;

21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ

22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.

23 ഇതു യഹോവയാൽ സംഭവിച്ചു

24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം;

25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;

28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;

29 യഹോവെക്കു സ്തോത്രം ചെയ്‌വിൻ;