1 യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു

2 അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു

3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;

4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ

5 യഹോവ കൃപയും നീതിയും ഉള്ളവൻ;

6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു;

7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക;

8 നീ എന്റെ പ്രാണനെ മരണത്തിൽനിന്നും

9 ഞാൻ ജീവനുള്ളവരുടെ ദേശത്തു

10 ഞാൻ വലിയ കഷ്ടതയിൽ ആയി

11 സകലമനുഷ്യരും ഭോഷ്കുപറയുന്നു

12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും

13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.

15 തന്റെ ഭക്തന്മാരുടെ മരണം

16 യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു;

17 ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു

18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും

19 ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.