1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;

2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ;

3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;

4 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു;

5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;

6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ

7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും;

8 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു;

9 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക;

10 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും?

11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?

12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;

13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;