1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;

2 കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ;

3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;

4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;

5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.

6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;

7 ഞാൻ ഉറക്കിളെച്ചിരിക്കുന്നു;

8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;

9 ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;

10 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ;

11 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;

12 നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;

13 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും;

14 നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും

15 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും

16 അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും

17 ജാതികൾ യഹോവയുടെ നാമത്തെയും

18 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും;

19 യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ

20 സീയോനിൽ യഹോവയുടെ നാമത്തെയും

21 ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും

22 യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി

23 അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു;

24 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു;

25 പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു;

26 അവ നശിക്കും നീയോ നിലനില്ക്കും;

27 നീയോ അനന്യനാകുന്നു;

28 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;