1 യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും

3 പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

4 അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും

5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,

6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും

7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;

8 മകനേ, അപ്പന്റെ പ്രബോധനം കേൾക്ക;

9 അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും

10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക;

12 പാതാളംപോലെ അവരെ ജീവനോടെയും

13 നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും;

14 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും;

15 മകനേ, നീ അവരുടെ വഴിക്കു പോകരുതു;

16 അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;

17 പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.

18 അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു;

19 ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ;

20 ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;

21 അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു;

22 ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും

23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ;

24 ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും

25 നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും

26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;

27 നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും

28 അപ്പോൾ അവർ എന്നെ വിളിക്കും;

29 അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;

30 അവർ എന്റെ ആലോചന അനുസരിക്കാതെ

31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും

32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;

33 എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും