1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;

3 നില്പിൻ, ഞാനും സംസാരിക്കട്ടെ;

4 ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ?

5 എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ;

6 ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;

7 ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും

8 അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും

9 അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;

10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;

11 അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു;

12 അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു;

13 അവർ സുഖമായി നാൾ കഴിക്കുന്നു;

14 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;

15 ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ?

16 എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല;

17 ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും

18 അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും

19 ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു;

20 അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ;

21 അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ

22 ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ?

23 ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി

24 അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു;

25 മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു;

26 അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;

27 ഞാൻ നിങ്ങളുടെ വിചാരങ്ങളെയും

28 പ്രഭുവിന്റെ ഭവനം എവിടെ?

29 വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?

30 അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;

31 അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും?

32 എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;

33 താഴ്‌വരയിലെ കട്ട അവന്നു മധുരമായിരിക്കും;

34 നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ?