1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു;

2 എന്റെ അടുക്കെ പരിഹാസമേയുള്ളു;

3 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ;

4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു;

5 ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി

6 അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു;

7 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു;

8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;

9 നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും;

10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;

11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു,

12 അവർ രാത്രിയെ പകലാക്കുന്നു;

13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;

14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും

15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?

16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;