1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.

2 യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;

3 ദൈവം തേമാനിൽനിന്നും

4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു;

5 മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;

6 അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;

7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;

8 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?

9 നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;

10 പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;

11 നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും

12 ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;

13 നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും

14 നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;

15 നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,

16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,

17 അത്തിവൃക്ഷം തളിർക്കയില്ല;

18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;

19 യഹോവയായ കർത്താവു എന്റെ ബലം ആകുന്നു;